പരബ്രഹ്മയുടെ പുതിയ ഇമ്മ്യൂണിറ്റിബൂസ്റ്റർ, 1000 രോഗികൾക്കൊപ്പം മാസ്കില്ലാതെ ഇടപെഴുകും എന്ന ചലഞ്ചുമായി പരബ്രഹ്മ
കോവിഡ് വീണ്ടും അതിന്റെ മാരകമായ രൂപത്തിൽ തിരിച്ചു വരവ് നടത്തുമ്പോൾ ചലഞ്ചുചെയ്യുകയാണ് പരബ്രഹ്മ ആയുർവേദ ഹോസ്പിറ്റൽ. വാക്സിൻ എടുത്താൽ കോവിഡ് വരില്ല എന്ന് ഉറപ്പു തരംകഴിയുമോ? എന്നതമാണ് ആദ്യ ചലഞ്ച്. മരുന്ന്കമ്പനിക്കാർക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും, ഡോക്ടർമാർക്കും വാക്സിൻ സ്വീകരിച്ചവർക്കും രോഗികൾക്കൊപ്പം മാസ്ക് ഇല്ലാതെ കഴിയാൻ ധൈര്യം ഉണ്ടോ? പരബ്രഹ്മയുടെ ഫാർമസ്യൂട്ടിക്കൽ ഭാഗം മേധാവി ശ്രീ സുജിത് ബാലചന്ദ്രൻ, പരബ്രഹ്മ റിസർച്ച് കേന്ദ്രത്തിലെ Dr അജിത്, പരബ്രഹ്മ ജനറൽ മാനേജർ റാം എന്നിവരാണ് ചല്ലന്ജ് വിഡിയോയിൽ എത്തിയിരിക്കുന്നത്. കോവിടിന്റെ വകഭേദത്തിനെതിരെ വാക്സിൻ ഉല്പാദിപ്പിച്ചിട്ടുണ്ടോ? മാനസികരോഗം മുതൽ നിരവധി സൈഡ്എഫക്ടുകൾ ഇല്ലാതാക്കാൻ എന്തുമാർഗ്ഗമാണ് സ്വീകരിച്ചിട്ടുള്ളത്? അലോപ്പതി കമ്പനിക്കാരോട് പരബ്രഹ്മ ഉയർത്തുന്ന മറ്റൊരു വെല്ലുവിളി ഇതാണ്.
പരബ്രഹ്മയുടെ ഇമ്മ്യൂണിറ്റി ബൂസ്റ്റർ എടുത്ത ഒരാൾക്കെങ്കിലും കോവിഡ് വന്നോഎന്ന് അന്വഷിക്കാവുന്നതാണ്. പരബ്രഹ്മയുടെ ഇമ്മ്യൂണിറ്റി ബൂസ്റ്റർ ഉപയോഗിച്ചവർക്കും ഞങ്ങൾക്കും 1000 രോഗികൾക്കൊപ്പം ഗ്ലൗസ്ഉം മാസ്കില്ലാതെ ഇടപെഴുകാൻ സാധിക്കും. ഈ വെല്ലുവിളി മരുന്ന് കമ്പിനിക്കാരോടും ലോകത്തേ സർക്കാരുകളേയും, ഡബ്ള്യൂ എച് ഒ യോടുമാണ്. സത്യങ്ങളും വസ്തുതകളും ഇതിനോട് ബന്ധപ്പെട്ടവർ ലോകത്തോട് തുറന്നു പറയണം. 30 ലക്ഷം പേർ മരിച്ചിട്ടും ഇനിയേലും പരബ്രഹ്മയുടെ ഇമ്മ്യൂണിറ്റി ബൂസ്റ്റർ ജനങ്ങളിലേക്കെത്തിക്കാൻ സർക്കാരുകൾ പ്രൊമോട്ട് ചെയ്യണം അങ്ങനെയാണെങ്കിൽ ചെലവ്കുറച്ചു മരുന്നുല്പാദിപ്പിച്ചു ജനങ്ങളിലേക്കെത്തിക്കാൻ പരബ്രഹ്മ ആയുർവേദിക് റിസേർച് സെന്ററിന് സാധിക്കും. നിലവിലില്ല വഴികളുമടഞ്ഞു കിടക്കുമ്പോൾ വരബ്രഹ്മ തുറന്നിട്ട ഇ വഴിയിലേക്ക് വരാം ഇതല്ലാതെ മറ്റുമാർഗ്ഗങ്ങളില്ല. അലോപ്പതിയെക്കാൾ പഴക്കമുള്ള ഭാരതത്തിന്റെ ആയുര്വേദത്തിനെ വിലകുറച്ചു കാണുന്നതാണ് ഇ യുദ്ധത്തിലെ വലിയ പരാജയം.